ഉള്ളടക്കം പ്ലേ ചെയ്യുക 1 ഇസ്രായേല്യർ ഈജിപ്തിൽ വർധിക്കുന്നു (1-7) ഫറവോൻ ഇസ്രായേല്യരെ ഞെരുക്കുന്നു (8-14) ദൈവഭയമുള്ള വയറ്റാട്ടികൾ കുഞ്ഞുങ്ങളെ രക്ഷിക്കുന്നു (15-22) 2 മോശയുടെ ജനനം (1-4) ഫറവോന്റെ മകൾ മോശയെ ദത്തെടുക്കുന്നു (5-10) മോശ മിദ്യാനിലേക്ക് ഓടിപ്പോകുന്നു; സിപ്പോറയെ വിവാഹം കഴിക്കുന്നു (11-22) ദൈവം ഇസ്രായേല്യരുടെ ദീനരോദനം കേൾക്കുന്നു (23-25) 3 മോശയും കത്തുന്ന മുൾച്ചെടിയും (1-12) യഹോവ സ്വന്തം പേരിനെക്കുറിച്ച് വിശദീകരിക്കുന്നു (13-15) യഹോവ മോശയ്ക്കു നിർദേശങ്ങൾ നൽകുന്നു (16-22) 4 മോശ കാണിക്കേണ്ട മൂന്ന് അടയാളങ്ങൾ (1-9) കഴിവില്ലെന്നു മോശയ്ക്കു തോന്നുന്നു (10-17) മോശ ഈജിപ്തിലേക്കു മടങ്ങുന്നു (18-26) മോശയും അഹരോനും വീണ്ടും ഒത്തുചേരുന്നു (27-31) 5 മോശയും അഹരോനും ഫറവോന്റെ മുന്നിൽ (1-5) കൂടുതൽ കഷ്ടപ്പെടുത്തുന്നു (6-18) ഇസ്രായേല്യർ മോശയെയും അഹരോനെയും കുറ്റപ്പെടുത്തുന്നു (19-23) 6 സ്വതന്ത്രരാക്കുമെന്നു വീണ്ടും ഉറപ്പു കൊടുക്കുന്നു (1-13) യഹോവ തന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല (2, 3) മോശയുടെയും അഹരോന്റെയും വംശാവലി (14-27) വീണ്ടും ഫറവോനെ ചെന്നുകാണാൻ മോശയോടു പറയുന്നു (28-30) 7 യഹോവ മോശയ്ക്കു ധൈര്യം കൊടുക്കുന്നു (1-7) അഹരോന്റെ വടി വലിയൊരു പാമ്പായിത്തീരുന്നു (8-13) 1-ാം ബാധ: വെള്ളം രക്തമാകുന്നു (14-25) 8 2-ാം ബാധ: തവളകൾ (1-15) 3-ാം ബാധ: കൊതുകുകൾ (16-19) 4-ാം ബാധ: രക്തം കുടിക്കുന്ന ഈച്ചകൾ (20-32) ഗോശെൻ ദേശത്തെ ബാധിക്കുന്നില്ല (22, 23) 9 5-ാം ബാധ: മൃഗങ്ങൾ ചാകുന്നു (1-7) 6-ാം ബാധ: മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പരുക്കൾ (8-12) 7-ാം ബാധ: ആലിപ്പഴം (13-35) ഫറവോൻ ദൈവത്തിന്റെ ശക്തി കാണും (16) യഹോവയുടെ പേര് പ്രസിദ്ധമാകും (16) 10 8-ാം ബാധ: വെട്ടുക്കിളികൾ (1-20) 9-ാം ബാധ: ഇരുട്ട് (21-29) 11 പത്താമത്തെ ബാധയെക്കുറിച്ച് അറിയിക്കുന്നു (1-10) ഇസ്രായേല്യർ സമ്മാനങ്ങൾ ചോദിക്കണം (2) 12 പെസഹ ഏർപ്പെടുത്തുന്നു (1-28) കട്ടിളക്കാലിൽ രക്തം തളിക്കണം (7) 10-ാം ബാധ: ആദ്യജാതന്മാർ കൊല്ലപ്പെടുന്നു (29-32) ഈജിപ്തിൽനിന്നുള്ള പുറപ്പാട് (33-42) 430 വർഷം പൂർത്തിയാകുന്നു (40, 41) പെസഹ ആചരിക്കുന്നതിനുള്ള നിർദേശങ്ങൾ (43-51) 13 മൂത്ത ആൺമക്കളെല്ലാം യഹോവയ്ക്കുള്ളത് (1, 2) പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം (3-10) മൂത്ത ആൺമക്കളെയും കടിഞ്ഞൂലുകളെയും ദൈവത്തിനു സമർപ്പിക്കണം (11-16) ഇസ്രായേല്യരെ ചെങ്കടലിന് അടുത്തേക്കു നയിക്കുന്നു (17-20) മേഘസ്തംഭവും അഗ്നിസ്തംഭവും (21, 22) 14 ഇസ്രായേല്യർ കടൽത്തീരത്ത് എത്തുന്നു (1-4) ഫറവോൻ ഇസ്രായേല്യരെ പിന്തുടരുന്നു (5-14) ഇസ്രായേല്യർ ചെങ്കടൽ കടക്കുന്നു (15-25) ഈജിപ്തുകാർ കടലിൽ മുങ്ങിച്ചാകുന്നു (26-28) ഇസ്രായേല്യർ യഹോവയിൽ വിശ്വസിക്കാൻതുടങ്ങുന്നു (29-31) 15 മോശയും ഇസ്രായേല്യരും ജയഗീതം ആലപിക്കുന്നു (1-19) മിര്യാം ഗാനത്തിനു പ്രതിഗാനം പാടുന്നു (20, 21) കയ്പുവെള്ളം മധുരമുള്ളതാക്കുന്നു (22-27) 16 ഭക്ഷണത്തെക്കുറിച്ച് ആളുകൾ പിറുപിറുക്കുന്നു (1-3) യഹോവ ആളുകളുടെ പിറുപിറുപ്പു കേൾക്കുന്നു (4-12) ആഹാരമായി കാടപ്പക്ഷിയും മന്നയും കൊടുക്കുന്നു (13-21) ശബത്തിൽ മന്നയില്ല (22-30) മന്ന ഓർമയ്ക്കായി സൂക്ഷിച്ചുവെക്കുന്നു (31-36) 17 ഹോരേബിൽവെച്ച് വെള്ളം കിട്ടാത്തതിനു പരാതിപ്പെടുന്നു (1-4) പാറയിൽനിന്ന് വെള്ളം (5-7) അമാലേക്യരുടെ ആക്രമണവും അവരുടെ തോൽവിയും (8-16) 18 യിത്രൊയും സിപ്പോറയും വരുന്നു (1-12) ന്യായാധിപന്മാരെ നിയമിക്കാൻ യിത്രൊ ഉപദേശിക്കുന്നു (13-27) 19 സീനായ് പർവതത്തിന്റെ അടിവാരത്തിൽ (1-25) ഇസ്രായേല്യർ രാജ-പുരോഹിതന്മാർ ആയിത്തീരും (5, 6) ദൈവത്തെ കൂടിക്കാണാൻ ജനത്തെ വിശുദ്ധീകരിക്കുന്നു (14, 15) 20 പത്തു കല്പനകൾ (1-17) അത്ഭുതപ്രതിഭാസം കണ്ട് ഇസ്രായേല്യർ പേടിച്ചുപോകുന്നു (18-21) ആരാധനയ്ക്കുള്ള നിർദേശങ്ങൾ (22-26) 21 ഇസ്രായേല്യർക്കുള്ള ന്യായത്തീർപ്പുകൾ (1-36) എബ്രായരായ അടിമകളെക്കുറിച്ച് (2-11) സഹമനുഷ്യനെ ആക്രമിച്ചാൽ (12-27) മൃഗങ്ങളെക്കുറിച്ച് (28-36) 22 ഇസ്രായേല്യർക്കുള്ള ന്യായത്തീർപ്പുകൾ (1-31) മോഷ്ടിച്ചാൽ (1-4) വിളവുകൾ നശിപ്പിച്ചാൽ (5, 6) നഷ്ടപരിഹാരവും ഉടമസ്ഥാവകാശവും (7-15) കന്യകയെ വശീകരിച്ചാൽ (16, 17) ആരാധനയും സാമൂഹികനീതിയും (18-31) 23 ഇസ്രായേല്യർക്കുള്ള ന്യായത്തീർപ്പുകൾ (1-19) നേരും നെറിയും ഉള്ള പെരുമാറ്റം (1-9) ശബത്തുകളും ഉത്സവങ്ങളും (10-19) ഇസ്രായേല്യരെ നയിക്കാൻ ദൈവദൂതനെ അയയ്ക്കുന്നു (20-26) ദേശം കൈവശമാക്കൽ, അതിർത്തികൾ (27-33) 24 ഉടമ്പടി പാലിക്കാമെന്നു ജനം സമ്മതിക്കുന്നു (1-11) മോശ സീനായ് പർവതത്തിൽ (12-18) 25 വിശുദ്ധകൂടാരത്തിനുള്ള സംഭാവനകൾ (1-9) പെട്ടകം (10-22) മേശ (23-30) തണ്ടുവിളക്ക് (31-40) 26 വിശുദ്ധകൂടാരം (1-37) കൂടാരത്തുണി (1-14) ചട്ടങ്ങളും വെള്ളിച്ചുവടുകളും (15-30) തിരശ്ശീലയും യവനികയും (31-37) 27 ദഹനയാഗത്തിനുള്ള യാഗപീഠം (1-8) മുറ്റം (9-19) തണ്ടുവിളക്കിനുള്ള എണ്ണ (20, 21) 28 പൗരോഹിത്യവസ്ത്രം (1-5) ഏഫോദ് (6-14) മാർച്ചട്ട (15-30) ഊറീമും തുമ്മീമും (30) കൈയില്ലാത്ത അങ്കി (31-35) തലപ്പാവും സ്വർണംകൊണ്ടുള്ള തകിടും (36-39) മറ്റു പൗരോഹിത്യവസ്ത്രങ്ങൾ (40-43) 29 പുരോഹിതന്മാരെ നിയമിക്കുന്നു (1-37) ദിവസേന അർപ്പിക്കേണ്ട യാഗങ്ങൾ (38-46) 30 സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠം (1-10) ജനസംഖ്യാകണക്കെടുപ്പ്, പാപപരിഹാരത്തിനുള്ള പണം (11-16) കൈകാലുകൾ കഴുകാനുള്ള ചെമ്പുപാത്രം (17-21) അഭിഷേകതൈലത്തിനുള്ള പ്രത്യേക കൂട്ട് (22-33) വിശുദ്ധ സുഗന്ധക്കൂട്ട് ഉണ്ടാക്കേണ്ട വിധം (34-38) 31 ശില്പികൾക്കു ദൈവാത്മാവ് ലഭിക്കുന്നു (1-11) ശബത്ത്—ദൈവത്തിനും ഇസ്രായേലിനും മധ്യേയുള്ള അടയാളം (12-17) രണ്ടു കൽപ്പലകകൾ (18) 32 സ്വർണക്കാളക്കുട്ടിയെ ആരാധിക്കുന്നു (1-35) മോശ വിചിത്രമായ ഒരു പാട്ടു കേൾക്കുന്നു (17, 18) മോശ കൽപ്പലകകൾ ഉടച്ചുകളയുന്നു (19) യഹോവയോടു വിശ്വസ്തരായ ലേവ്യർ (26-29) 33 ദൈവം ഇസ്രായേല്യരെ ശാസിക്കുന്നു (1-6) സാന്നിധ്യകൂടാരം പാളയത്തിനു പുറത്ത് സ്ഥാപിക്കുന്നു (7-11) യഹോവയുടെ തേജസ്സു കാണാനുള്ള മോശയുടെ ആഗ്രഹം (12-23) 34 പുതിയ കൽപ്പലകകൾ (1-4) മോശ യഹോവയുടെ തേജസ്സു കാണുന്നു (5-9) ഉടമ്പടിയുടെ വിശദാംശങ്ങൾ ആവർത്തിക്കുന്നു (10-28) മോശയുടെ മുഖത്തുനിന്ന് പ്രഭാകിരണങ്ങൾ പ്രസരിക്കുന്നു (29-35) 35 ശബത്ത് ആചരിക്കാനുള്ള നിർദേശങ്ങൾ (1-3) വിശുദ്ധകൂടാരത്തിനുള്ള സംഭാവനകൾ (4-29) ബസലേലിനും ഒഹൊലിയാബിനും ദൈവാത്മാവ് ലഭിക്കുന്നു (30-35) 36 ആവശ്യത്തിലേറെ സംഭാവനകൾ (1-7) വിശുദ്ധകൂടാരത്തിന്റെ നിർമാണം (8-38) 37 പെട്ടകം ഉണ്ടാക്കുന്നു (1-9) മേശ (10-16) തണ്ടുവിളക്ക് (17-24) സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠം (25-29) 38 ദഹനയാഗത്തിനുള്ള യാഗപീഠം (1-7) ചെമ്പുകൊണ്ടുള്ള പാത്രം (8) മുറ്റം (9-20) വിശുദ്ധകൂടാരത്തിന്റെ ഇനവിവരപ്പട്ടിക (21-31) 39 പൗരോഹിത്യവസ്ത്രങ്ങൾ ഉണ്ടാക്കുന്നു (1) ഏഫോദ് (2-7) മാർച്ചട്ട (8-21) കൈയില്ലാത്ത അങ്കി (22-26) മറ്റു പൗരോഹിത്യവസ്ത്രങ്ങൾ (27-29) സ്വർണംകൊണ്ടുള്ള തകിട് (30, 31) മോശ വിശുദ്ധകൂടാരം പരിശോധിക്കുന്നു (32-43) 40 വിശുദ്ധകൂടാരം സ്ഥാപിക്കുന്നു (1-33) യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറയുന്നു (34-38) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക പുറപ്പാട്—ഉള്ളടക്കം ബൈബിൾ പുസ്തകങ്ങൾ പുറപ്പാട്—ഉള്ളടക്കം മലയാളം പുറപ്പാട്—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001070000/univ/art/1001070000_univ_sqr_xl.jpg nwtsty പുറപ്പാട് ഈ പ്രസിദ്ധീകരണത്തിന്റെ പകർപ്പവകാശം Copyright © 2024 Watch Tower Bible and Tract Society of Pennsylvania. ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള് | സ്വകാര്യതാ നയം | PRIVACY SETTINGS