വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഉള്ളടക്കം

  • 1

    • ഇസ്രായേല്യർ ഈജിപ്‌തിൽ വർധിക്കുന്നു (1-7)

    • ഫറവോൻ ഇസ്രായേല്യരെ ഞെരുക്കുന്നു (8-14)

    • ദൈവഭയമുള്ള വയറ്റാട്ടികൾ കുഞ്ഞുങ്ങളെ രക്ഷിക്കുന്നു (15-22)

  • 2

    • മോശയുടെ ജനനം (1-4)

    • ഫറവോന്റെ മകൾ മോശയെ ദത്തെടുക്കുന്നു (5-10)

    • മോശ മിദ്യാനിലേക്ക്‌ ഓടിപ്പോകുന്നു; സിപ്പോറയെ വിവാഹം കഴിക്കുന്നു (11-22)

    • ദൈവം ഇസ്രായേല്യരുടെ ദീനരോദനം കേൾക്കുന്നു (23-25)

  • 3

    • മോശയും കത്തുന്ന മുൾച്ചെടിയും (1-12)

    • യഹോവ സ്വന്തം പേരിനെക്കുറിച്ച്‌ വിശദീകരിക്കുന്നു (13-15)

    • യഹോവ മോശയ്‌ക്കു നിർദേശങ്ങൾ നൽകുന്നു (16-22)

  • 4

    • മോശ കാണിക്കേണ്ട മൂന്ന്‌ അടയാളങ്ങൾ (1-9)

    • കഴിവില്ലെന്നു മോശയ്‌ക്കു തോന്നുന്നു (10-17)

    • മോശ ഈജിപ്‌തിലേക്കു മടങ്ങുന്നു (18-26)

    • മോശയും അഹരോനും വീണ്ടും ഒത്തുചേരുന്നു (27-31)

  • 5

    • മോശയും അഹരോനും ഫറവോന്റെ മുന്നിൽ (1-5)

    • കൂടുതൽ കഷ്ടപ്പെടുത്തുന്നു (6-18)

    • ഇസ്രായേല്യർ മോശയെയും അഹരോനെയും കുറ്റപ്പെടുത്തുന്നു (19-23)

  • 6

    • സ്വതന്ത്രരാക്കുമെന്നു വീണ്ടും ഉറപ്പു കൊടുക്കുന്നു (1-13)

      • യഹോവ തന്റെ പേര്‌ വെളിപ്പെടുത്തിയിരുന്നില്ല (2, 3)

    • മോശയുടെയും അഹരോന്റെയും വംശാവലി (14-27)

    • വീണ്ടും ഫറവോനെ ചെന്നുകാണാൻ മോശയോടു പറയുന്നു (28-30)

  • 7

    • യഹോവ മോശയ്‌ക്കു ധൈര്യം കൊടുക്കുന്നു (1-7)

    • അഹരോന്റെ വടി വലിയൊരു പാമ്പായിത്തീരുന്നു (8-13)

    • 1-ാം ബാധ: വെള്ളം രക്തമാകുന്നു (14-25)

  • 8

    • 2-ാം ബാധ: തവളകൾ (1-15)

    • 3-ാം ബാധ: കൊതുകുകൾ (16-19)

    • 4-ാം ബാധ: രക്തം കുടിക്കുന്ന ഈച്ചകൾ (20-32)

      • ഗോശെൻ ദേശത്തെ ബാധിക്കുന്നില്ല (22, 23)

  • 9

    • 5-ാം ബാധ: മൃഗങ്ങൾ ചാകുന്നു (1-7)

    • 6-ാം ബാധ: മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പരുക്കൾ (8-12)

    • 7-ാം ബാധ: ആലിപ്പഴം (13-35)

      • ഫറവോൻ ദൈവത്തിന്റെ ശക്തി കാണും (16)

      • യഹോവയുടെ പേര്‌ പ്രസിദ്ധമാകും (16)

  • 10

    • 8-ാം ബാധ: വെട്ടുക്കിളികൾ (1-20)

    • 9-ാം ബാധ: ഇരുട്ട്‌ (21-29)

  • 11

    • പത്താമത്തെ ബാധയെക്കുറിച്ച്‌ അറിയിക്കുന്നു (1-10)

      • ഇസ്രായേല്യർ സമ്മാനങ്ങൾ ചോദിക്കണം (2)

  • 12

    • പെസഹ ഏർപ്പെടുത്തുന്നു (1-28)

      • കട്ടിളക്കാലിൽ രക്തം തളിക്കണം (7)

    • 10-ാം ബാധ: ആദ്യജാതന്മാർ കൊല്ലപ്പെടുന്നു (29-32)

    • ഈജിപ്‌തിൽനിന്നുള്ള പുറപ്പാട്‌ (33-42)

      • 430 വർഷം പൂർത്തിയാകുന്നു (40, 41)

    • പെസഹ ആചരിക്കുന്നതിനുള്ള നിർദേശങ്ങൾ (43-51)

  • 13

    • മൂത്ത ആൺമക്കളെല്ലാം യഹോവയ്‌ക്കുള്ളത്‌ (1, 2)

    • പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം (3-10)

    • മൂത്ത ആൺമക്കളെയും കടിഞ്ഞൂലുകളെയും ദൈവത്തിനു സമർപ്പിക്കണം (11-16)

    • ഇസ്രായേല്യരെ ചെങ്കടലിന്‌ അടുത്തേക്കു നയിക്കുന്നു (17-20)

    • മേഘസ്‌തംഭവും അഗ്നിസ്‌തംഭവും (21, 22)

  • 14

    • ഇസ്രായേല്യർ കടൽത്തീരത്ത്‌ എത്തുന്നു (1-4)

    • ഫറവോൻ ഇസ്രായേല്യരെ പിന്തുടരുന്നു (5-14)

    • ഇസ്രായേല്യർ ചെങ്കടൽ കടക്കുന്നു (15-25)

    • ഈജിപ്‌തുകാർ കടലിൽ മുങ്ങിച്ചാകുന്നു (26-28)

    • ഇസ്രായേല്യർ യഹോവയിൽ വിശ്വസിക്കാൻതുടങ്ങുന്നു (29-31)

  • 15

    • മോശയും ഇസ്രായേല്യരും ജയഗീതം ആലപിക്കുന്നു (1-19)

    • മിര്യാം ഗാനത്തിനു പ്രതിഗാനം പാടുന്നു (20, 21)

    • കയ്‌പുവെള്ളം മധുരമുള്ളതാക്കുന്നു (22-27)

  • 16

    • ഭക്ഷണത്തെക്കുറിച്ച്‌ ആളുകൾ പിറുപിറുക്കുന്നു (1-3)

    • യഹോവ ആളുകളുടെ പിറുപിറുപ്പു കേൾക്കുന്നു (4-12)

    • ആഹാരമായി കാടപ്പക്ഷിയും മന്നയും കൊടുക്കുന്നു (13-21)

    • ശബത്തിൽ മന്നയില്ല (22-30)

    • മന്ന ഓർമയ്‌ക്കായി സൂക്ഷിച്ചുവെക്കുന്നു (31-36)

  • 17

    • ഹോരേബിൽവെച്ച്‌ വെള്ളം കിട്ടാത്തതിനു പരാതിപ്പെടുന്നു (1-4)

    • പാറയിൽനിന്ന്‌ വെള്ളം (5-7)

    • അമാലേക്യരുടെ ആക്രമണവും അവരുടെ തോൽവിയും (8-16)

  • 18

    • യിത്രൊയും സിപ്പോറയും വരുന്നു (1-12)

    • ന്യായാധിപന്മാരെ നിയമിക്കാൻ യിത്രൊ ഉപദേശിക്കുന്നു (13-27)

  • 19

    • സീനായ്‌ പർവതത്തിന്റെ അടിവാരത്തിൽ (1-25)

      • ഇസ്രായേല്യർ രാജ-പുരോഹിതന്മാർ ആയിത്തീരും (5, 6)

      • ദൈവത്തെ കൂടിക്കാണാൻ ജനത്തെ വിശുദ്ധീകരിക്കുന്നു (14, 15)

  • 20

    • പത്തു കല്‌പനകൾ (1-17)

    • അത്ഭുതപ്രതിഭാസം കണ്ട്‌ ഇസ്രായേല്യർ പേടിച്ചുപോകുന്നു (18-21)

    • ആരാധനയ്‌ക്കുള്ള നിർദേശങ്ങൾ (22-26)

  • 21

    • ഇസ്രായേല്യർക്കുള്ള ന്യായത്തീർപ്പുകൾ (1-36)

      • എബ്രായരായ അടിമകളെക്കുറിച്ച്‌ (2-11)

      • സഹമനുഷ്യനെ ആക്രമിച്ചാൽ (12-27)

      • മൃഗങ്ങളെക്കുറിച്ച്‌ (28-36)

  • 22

    • ഇസ്രായേല്യർക്കുള്ള ന്യായത്തീർപ്പുകൾ (1-31)

      • മോഷ്ടിച്ചാൽ (1-4)

      • വിളവുകൾ നശിപ്പിച്ചാൽ (5, 6)

      • നഷ്ടപരിഹാരവും ഉടമസ്ഥാവകാശവും (7-15)

      • കന്യകയെ വശീകരിച്ചാൽ (16, 17)

      • ആരാധനയും സാമൂഹികനീതിയും (18-31)

  • 23

    • ഇസ്രായേല്യർക്കുള്ള ന്യായത്തീർപ്പുകൾ (1-19)

      • നേരും നെറിയും ഉള്ള പെരുമാറ്റം (1-9)

      • ശബത്തുകളും ഉത്സവങ്ങളും (10-19)

    • ഇസ്രായേല്യരെ നയിക്കാൻ ദൈവദൂതനെ അയയ്‌ക്കുന്നു (20-26)

    • ദേശം കൈവശമാക്കൽ, അതിർത്തികൾ (27-33)

  • 24

    • ഉടമ്പടി പാലിക്കാമെന്നു ജനം സമ്മതിക്കുന്നു (1-11)

    • മോശ സീനായ്‌ പർവതത്തിൽ (12-18)

  • 25

    • വിശുദ്ധകൂടാരത്തിനുള്ള സംഭാവനകൾ (1-9)

    • പെട്ടകം (10-22)

    • മേശ (23-30)

    • തണ്ടുവിളക്ക്‌ (31-40)

  • 26

    • വിശുദ്ധകൂടാരം (1-37)

      • കൂടാരത്തുണി (1-14)

      • ചട്ടങ്ങളും വെള്ളിച്ചുവടുകളും (15-30)

      • തിരശ്ശീലയും യവനികയും (31-37)

  • 27

    • ദഹനയാഗത്തിനുള്ള യാഗപീഠം (1-8)

    • മുറ്റം (9-19)

    • തണ്ടുവിളക്കിനുള്ള എണ്ണ (20, 21)

  • 28

    • പൗരോഹിത്യവസ്‌ത്രം (1-5)

    • ഏഫോദ്‌ (6-14)

    • മാർച്ചട്ട (15-30)

      • ഊറീമും തുമ്മീമും (30)

    • കൈയില്ലാത്ത അങ്കി (31-35)

    • തലപ്പാവും സ്വർണംകൊണ്ടുള്ള തകിടും (36-39)

    • മറ്റു പൗരോഹിത്യവസ്‌ത്രങ്ങൾ (40-43)

  • 29

    • പുരോഹിതന്മാരെ നിയമിക്കുന്നു (1-37)

    • ദിവസേന അർപ്പിക്കേണ്ട യാഗങ്ങൾ (38-46)

  • 30

    • സുഗന്ധക്കൂട്ട്‌ അർപ്പിക്കാനുള്ള യാഗപീഠം (1-10)

    • ജനസംഖ്യാകണക്കെടുപ്പ്‌, പാപപരിഹാരത്തിനുള്ള പണം (11-16)

    • കൈകാലുകൾ കഴുകാനുള്ള ചെമ്പുപാത്രം (17-21)

    • അഭിഷേകതൈലത്തിനുള്ള പ്രത്യേക കൂട്ട്‌ (22-33)

    • വിശുദ്ധ സുഗന്ധക്കൂട്ട്‌ ഉണ്ടാക്കേണ്ട വിധം (34-38)

  • 31

    • ശില്‌പികൾക്കു ദൈവാത്മാവ്‌ ലഭിക്കുന്നു (1-11)

    • ശബത്ത്‌—ദൈവത്തിനും ഇസ്രായേലിനും മധ്യേയുള്ള അടയാളം (12-17)

    • രണ്ടു കൽപ്പലകകൾ (18)

  • 32

    • സ്വർണക്കാളക്കുട്ടിയെ ആരാധിക്കുന്നു (1-35)

      • മോശ വിചിത്രമായ ഒരു പാട്ടു കേൾക്കുന്നു (17, 18)

      • മോശ കൽപ്പലകകൾ ഉടച്ചുകളയുന്നു (19)

      • യഹോവയോടു വിശ്വസ്‌തരായ ലേവ്യർ (26-29)

  • 33

    • ദൈവം ഇസ്രായേല്യരെ ശാസിക്കുന്നു (1-6)

    • സാന്നിധ്യകൂടാരം പാളയത്തിനു പുറത്ത്‌ സ്ഥാപിക്കുന്നു (7-11)

    • യഹോവയുടെ തേജസ്സു കാണാനുള്ള മോശയുടെ ആഗ്രഹം (12-23)

  • 34

    • പുതിയ കൽപ്പലകകൾ (1-4)

    • മോശ യഹോവയുടെ തേജസ്സു കാണുന്നു (5-9)

    • ഉടമ്പടിയുടെ വിശദാംശങ്ങൾ ആവർത്തിക്കുന്നു (10-28)

    • മോശയുടെ മുഖത്തുനിന്ന്‌ പ്രഭാകിരണങ്ങൾ പ്രസരിക്കുന്നു (29-35)

  • 35

    • ശബത്ത്‌ ആചരിക്കാനുള്ള നിർദേശങ്ങൾ (1-3)

    • വിശുദ്ധകൂടാരത്തിനുള്ള സംഭാവനകൾ (4-29)

    • ബസലേലിനും ഒഹൊലിയാബിനും ദൈവാത്മാവ്‌ ലഭിക്കുന്നു (30-35)

  • 36

    • ആവശ്യത്തിലേറെ സംഭാവനകൾ (1-7)

    • വിശുദ്ധകൂടാരത്തിന്റെ നിർമാണം (8-38)

  • 37

    • പെട്ടകം ഉണ്ടാക്കുന്നു (1-9)

    • മേശ (10-16)

    • തണ്ടുവിളക്ക്‌ (17-24)

    • സുഗന്ധക്കൂട്ട്‌ അർപ്പിക്കാനുള്ള യാഗപീഠം (25-29)

  • 38

    • ദഹനയാഗത്തിനുള്ള യാഗപീഠം (1-7)

    • ചെമ്പുകൊണ്ടുള്ള പാത്രം (8)

    • മുറ്റം (9-20)

    • വിശുദ്ധകൂടാരത്തിന്റെ ഇനവിവരപ്പട്ടിക (21-31)

  • 39

    • പൗരോഹിത്യവസ്‌ത്രങ്ങൾ ഉണ്ടാക്കുന്നു (1)

    • ഏഫോദ്‌ (2-7)

    • മാർച്ചട്ട (8-21)

    • കൈയില്ലാത്ത അങ്കി (22-26)

    • മറ്റു പൗരോഹിത്യവസ്‌ത്രങ്ങൾ (27-29)

    • സ്വർണംകൊണ്ടുള്ള തകിട്‌ (30, 31)

    • മോശ വിശുദ്ധകൂടാരം പരിശോധിക്കുന്നു (32-43)

  • 40

    • വിശുദ്ധകൂടാരം സ്ഥാപിക്കുന്നു (1-33)

    • യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറയുന്നു (34-38)